നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇൻഫ്ലൂവൻസറുമായ ഹൻസിക കൃഷ്ണയെ ചുറ്റിപ്പറ്റി പുതിയ വിവാദം.ഹൻസിക തന്റെ ഇൻസ്റ്റഗ്രാം സബ്സ്ക്രൈബേഴ്സിനുവേണ്ടി മാത്രം പങ്കുവച്ച ഒരു ബോള്‍ഡ് വീഡിയോ പുറത്തായതാണ് വിവാദങ്ങള്‍ക്ക് ആധാരം.

വീഡിയോ വൈറലായതോടെ ഹൻസികയുടെ സബ്സ്ക്രിപ്ഷൻ എടുക്കുന്നവരുടെ എണ്ണത്തില്‍ വർദ്ധന. നേരത്തേ 315ഓളം സബ്സ്ക്രൈബേഴ്സ് മാത്രം ഉണ്ടായിരുന്ന ഹൻസികയുടെ അക്കൗണ്ടിലേക്ക് ഒറ്റ ദിവസം കൊണ്ട് ആയിരക്കണക്കിന് ആളുകള്‍ എത്തി. നിലവില്‍ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 2777 കടന്നതായാണ് റിപ്പോർട്ട്. ഒരാള്‍ക്ക് 390 രൂപയാണ് മാസ സബ്സ്ക്രിപ്ഷൻ. ഏകദേശം പത്തുലക്ഷത്തിലധികം രൂപ ഒരു മാസം ഹൻസികയ്ക്ക് വരുമാനമായി ലഭിക്കുന്നു. ഈ സംഭവത്തിനു പിന്നാലെ ഹൻസികയ്ക്കും കുടുംബത്തിനും എതിരെ വലിയ രീതിയില്‍ സൈബർ ആക്രമണവും വിമർശനവും ഉയരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേ സമയം ഹൻസികയെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തുണ്ട്. പ്രചരിക്കുന്ന വീഡിയോ എ ഐ ഉപയോഗിച്ച്‌ നിർമ്മിച്ച ഡീപ്പ് ഫേക്ക് ആണെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഹൻസികയോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നസ്ലിൻ നായകനാകുന്ന ബാച്ച്‌ലർ പാർട്ടി 2 എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചുവടുവക്കാനൊരുങ്ങുകയാണ് ഹൻസിക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക