ജയ്‌പൂര്‍ : രാജസ്ഥാനിലെ അശോക് ഗെലോട്ട് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജി വച്ചു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് മന്ത്രിമാരുടെ രാജി രാജി മുഖ്യമന്ത്രി ഗെലോട്ട് സ്വീകരിച്ചു. മന്ത്രിസഭാ പുനഃസംഘടന നാളെ നടക്കും.  വൈകിട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

നാളെ നടക്കുന്ന പി.സി.സി യോഗത്തിലായിരിക്കും പുനഃസംഘടന സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകുക. മുഖ്യമന്ത്രി ഗെലോട്ട്, ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ കണ്ട് പുതിയ കാബിനറ്റ് മന്ത്രിമാരുടെ പട്ടിക കൈമാറിയതായും സച്ചിന്‍ പൈലറ്റ് ഗ്രൂപ്പിലെ 4-6 എം.എല്‍.എമാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതായും ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്തോളം പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് മാക്കനും പി.സി.സി അദ്ധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊഡാസറയും പുതിയ മന്ത്രിമാരെ നിശ്ചയിക്കാന്‍ ചര്‍ച്ച നടത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് മന്ത്രിമാര്‍ രാജിസമര്‍പ്പിച്ചത്.  നാളെ പി.സി.സി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ പുതിയ മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരൊക്കെയാണെന്ന് തീരുമാനിക്കും.

റവന്യൂ മന്ത്രി ഹരീഷ് ചൗധരി, ആരോഗ്യ മന്ത്രി ഡോ. രഘു ശര്‍മ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊഡാസറ എന്നിവരാണ് ആദ്യം രാജിവച്ചത്.  പി.സി.സി അദ്ധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊഡാസറ, ഗുജറാത്തിന്റെ ചുമതലയുള്ള രഘു ശര്‍മ, പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ്ചൗധരി തുടങ്ങിയവര്‍ ഇരട്ട പദവി ഒഴിവാക്കാനായി മന്ത്രിപദം രാജിവച്ചതാണ്. പിന്നീട് എല്ലാ മന്ത്രിമാരും രാജിസമര്‍പ്പിക്കുകയായിരുന്നു.

ഗെലോട്ടുമായി ഇടഞ്ഞുനില്‍ക്കുന്ന സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് ശേഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാമെന്ന നിലപാടിലാണ് സച്ചിന്‍ പൈലറ്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക