തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചകള്‍ കൂടുതല്‍ പുരോഗതിയിലേക്ക്. ഇന്നലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ നടത്തിയ ചര്‍ച്ചയില്‍ ഡിസിസി പ്രസിഡന്‍റുമാരായി നിയമിക്കേണ്ടവരുടെ പട്ടികയുടെ കരട് തയാറായി. ഇപ്പോഴത്തെ ഡിസിസി പ്രസിഡന്‍റുമാരില്‍ എല്ലാവരെയും മാറ്റുക എന്ന തീരുമാനത്തിനാണ് മുന്‍തൂക്കം.

ഡിസിസി പ്രസിഡന്‍റുമാരുമായി ഇന്നലെ കെപിസിസി പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ ഡിസിസി പ്രസിഡന്‍റുമാരെ വേഗത്തില്‍ നിയമിക്കുമെന്നാണു വിവരം. എന്നാല്‍, കെപിസിസി ഭാരവാഹികളുടെ എണ്ണത്തില്‍ പോലും അന്തിമധാരണയില്‍ എത്തിയിട്ടില്ല. വൈസ് പ്രസിഡന്‍റുമാരും ജനറല്‍ സെക്രട്ടറിമാരും അടക്കം 51 അംഗ പട്ടികയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, കെപിസിസി ഭാരവാഹികളുടെ സംഖ്യ ഇതിലും നീണ്ടേക്കാമെന്നാണു ലഭിക്കുന്ന സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുഡിഎഫ് കണ്‍വീനറായി എം.എം. ഹസനെ നിലനിര്‍ത്താന്‍ കഴിഞ്ഞ ദിവസം ധാരണയായിരുന്നു. ഈ സ്ഥാനത്തേക്കു പേരു പറഞ്ഞു കേട്ടിരുന്ന കെ. മുരളീധരനെ കെപിസിസി പ്രചാരണവിഭാഗം അധ്യക്ഷനായും നിയമിച്ചു. ഇതിനു പിന്നാലെയാണ് ഡിസിസി പുനഃസംഘടന വരുന്നത്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ തയാറാക്കിയ ഡിസിസി പ്രസിഡന്‍റുമാരുടെ കരട് പട്ടിക. കൂടുതല്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇതില്‍ ഇനിയും മാറ്റം വരാം.

പട്ടികയില്‍ ഇടംപിടിച്ചവര്‍

തിരുവനന്തപുരം- ടി. ശരത്ചന്ദ്രപ്രസാദ്, വി.എസ്. ശിവകുമാര്‍, ആര്‍. വത്സലന്‍, പാലോട് രവി.

കൊല്ലം- എ. ഷാനവാസ് ഖാന്‍, എ.എം. നസീര്‍.

പത്തനംതിട്ട- സതീഷ് കൊച്ചുപറന്പില്‍, സതീഷ് വരിക്കാമണ്ണില്‍.

ആലപ്പുഴ- കോശി എം. കോശി, ബാബു പ്രസാദ്.

കോട്ടയം- നാട്ടകം സുരേഷ്, യൂജിന്‍, ജോസി സെബാസ്റ്റ്യന്‍.

ഇടുക്കി- സി.പി. മാത്യു, ജോയി വെട്ടിക്കുഴി, എം.എന്‍. ഗോപി.

എറണാകുളം- മുഹമ്മദ് ഷിയാസ്, കെ.കെ. രാജു, അബ്ദുള്‍ മുത്തലിബ്.

തൃശൂര്‍- പത്മജ വേണുഗോപാല്‍, ടി.വി. ചന്ദ്രമോഹന്‍.

പാലക്കാട്- എ.വി. ഗോപിനാഥ്, വി.ടി. ബല്‍റാം.

മലപ്പുറം- ആര്യാടന്‍ ഷൗക്കത്ത്, വി.എ. കരീം.

കോഴിക്കോട്- എന്‍. സുബ്രഹ്മണ്യന്‍, കെ. പ്രവീണ്‍കുമാര്‍, വി.എന്‍. ചന്ദ്രന്‍, ബാലകൃഷ്ണക്കിടാവ്.

വയനാട്- കെ.കെ. ഏബ്രഹാം, പി.ഡി. സജി.

കണ്ണൂര്‍- ചന്ദ്രന്‍ തില്ലങ്കേരി, മാര്‍ട്ടിന്‍ ജോര്‍ജ്, ടി.ഒ. മോഹനന്‍.

കാസര്‍ഗോഡ്- ബാലകൃഷ്ണന്‍ പെരിയ, നീലകണ്ഠന്‍, ഖാദര്‍ മങ്ങാട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക