കോഴിക്കോട്: പുട്ട് കുടുംബബന്ധം തകര്‍ക്കുന്ന ഭക്ഷണമാണെന്ന് പരീക്ഷയ്ക്ക് ഉത്തരമെഴുതി സമൂഹ മാധ്യമങ്ങളില്‍ വൈറലായ മൂന്നാം ക്ലാസുകാരനെതേടി കേരളത്തിലെ പുട്ടുപൊടി കമ്ബനികള്‍‌. സംസ്ഥാനത്തെ പ്രധാനപ്പെട്ട ആറ് ബ്രാന്‍ഡഡ് പുട്ടുപൊടി നിര്‍മാണ സ്ഥാപനങ്ങളാണ് തങ്ങളുടെ മോഡലാകാന്‍ ബംഗളുരു എസ്‌എഫ്‌എസ് അക്കാദമിയിലെ വിദ്യാര്‍ഥി ജെയിസ് ജോസഫിനെ സമീപിച്ചത്.

എന്നാല്‍ പുട്ടിനെതിരായ നിലപാടില്‍ ഉറച്ചുനിന്ന ജെയിസ് ഓഫറുകളെല്ലാം നിരസിച്ചു. ബംഗളുരു ഇലക്‌ട്രോണിക്‌സ് സിറ്റിയില്‍ ജെയിസ് താമസിക്കുന്ന അപ്പാര്‍ട്ടുമെന്‍റിലും അഭ്യര്‍ഥനയുമായി കേരളത്തിലെ പുട്ടുപൊടി കമ്ബനി പ്രതിനിധികള്‍ എത്തി. കോഴിക്കോട് മുക്കം മാമ്ബറ്റ തേക്കനാല്‍ സോജി ജോസഫിന്‍റെയും ദിയയുടെയും മകനാണ് ജെയിസ്. മാതാപിതാക്കള്‍ ബംഗളുരുവില്‍ ഐടി എന്‍ജിനിയര്‍മാരാണ്. മിഷനറീസ് ഓഫ് സെന്‍റ് ഫ്രാന്‍സിസ് ഡി സാലസിന്‍റെ കീഴിലുള്ളതാണ് എസ്‌എഫ്‌എസ് അക്കാദമി. വാര്‍ഷിക പരീക്ഷയ്ക്കു മുന്നോടിയായി നടത്തിയ മൂന്നാം ക്ലാസ് മോഡല്‍ പരീക്ഷയില്‍ ഇംഗ്ലീഷ് പേപ്പറിന്‍റെ ഒരു ചോദ്യം ഇഷ്ടമില്ലാത്ത ഭക്ഷണത്തെക്കുറിച്ച്‌ എഴുതാനായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാതാപിതാക്കള്‍ക്കു ജോലിക്കുപോകേണ്ടതിനാല്‍ മിക്ക ദിവസവും ജെയിസിന്‍റെ വീട്ടില്‍ പുട്ടും പഴവുമായിരുന്നു പ്രഭാതഭക്ഷണം. മാമ്ബറ്റയിലെ പറമ്ബില്‍ ധാരാളം പഴങ്ങളുള്ളതിനാല്‍ ബംഗളുരുവിലേക്കു പോകുമ്ബോള്‍ പഴങ്ങള്‍ കൊണ്ടുപോകുന്നത് പതിവാണ്. രണ്ടര വര്‍ഷത്തെ കോവിഡ്കാല വര്‍ക്ക്‌അറ്റ് ഹോം ജീവിതത്തിനുശേഷം കഴിഞ്ഞ ദിവസം തിരിച്ചുപോയപ്പോഴും സോജിയും കുടുംബവും വാഴക്കുലകള്‍ കരുതിയിരുന്നു. പരീക്ഷ നടന്ന ദിവസം രാവിലെയും ജെയിസിനു പുട്ടും പഴവുമാണ് പ്രഭാതഭക്ഷണമായി നല്‍കിയത്.

നോണ്‍വെജ് ഇഷ്ടപ്പെടുന്ന ജെയിസ് പുട്ടിന്‍റെ പേരില്‍ അമ്മയുമായി മിക്ക ദിവസവും വഴക്കു പതിവാണ്. ഉത്തരപേപ്പറില്‍ തന്‍റെ അനുഭവമാണ് കുട്ടി പകര്‍ത്തിയത്. പുട്ട് ഉണ്ടാക്കി അഞ്ചുമിനിട്ട് കഴിയുമ്ബോള്‍ പാറപോലെയാകുമെന്നും തനിക്ക് പുട്ട് ഇഷ്ടമല്ലെന്നും ജെയിസ് ഉത്തരക്കടലാസില്‍ എഴുതി. വേറെ ഭക്ഷണം ചോദിച്ചാല്‍ അമ്മ തരില്ല. അപ്പോള്‍ താന്‍ കരയും. വഴക്കുണ്ടാകും. പുട്ട് കുടുംബബന്ധത്തെ തകര്‍ക്കുന്ന ഭക്ഷണമാണെന്നായിരുന്നു ജെയിസിന്‍റെ വിലയിരുത്തല്‍. മൂന്നാം ക്ലാസിലെ ഇംഗ്ലീഷ് അധ്യാപിക ഷീബ റിച്ചാര്‍ഡ് അസാധാരണ നിരീക്ഷണമുള്ള ഈ ഉത്തരക്കടലാസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇതു ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഷെയര്‍ ചെയ്യുകയും നടന്‍ ഉണ്ണിമുകുന്ദന്‍ ഏറ്റെടുക്കുകയും ചെയ്തതോടെ വൈറലായി. ഉണ്ണിമുകുന്ദന്‍ വീട്ടില്‍ചെന്ന് ജെയിസിനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയ, യുകെ, ജര്‍മനി, യുഎസ്‌എ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ആളുകള്‍ ജെയിസിനെ വിളിച്ച്‌ അഭിനന്ദിച്ചതായി അച്ഛന്‍ സോജി ജോസഫ് പറഞ്ഞു. സ്‌കൂളിലെ താരമായി ജെയിസ് മാറിക്കഴിഞ്ഞു. ചോദ്യപേപ്പര്‍ പരമ്ബരാഗതരീതിയിലല്ലെന്നും വിദ്യാര്‍ഥികളിലേക്ക് എളുപ്പത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സംഭവം തെളിയിച്ചതിനാല്‍ സ്‌കൂള്‍ അധികൃതരും സന്തോഷത്തിലാണ്.

പുട്ടിനെതിരായ ജെയിസിന്‍റെ കുറിപ്പ് പുട്ടുപൊടി വ്യാപാരത്തെ ബാധിച്ചതായാണ് നിര്‍മാണ കമ്ബനികളുടെ പരാതി. അതുകൊണ്ടാണ് പുട്ടുപൊടി നിര്‍മാണ കമ്ബനികളുടെ മോഡലാകാനുള്ള അഭ്യര്‍ഥനയുമായി കമ്ബനികള്‍ എത്തിയത്. ഒരു പുട്ടുപൊടി കമ്ബനി പരസ്യം ഷൂട്ട് ചെയ്യാനുള്ള കാമറ ടീമുമായാണ് ബംഗളുരുവില്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ എത്തിയത്. തങ്ങളുടെ പുട്ട് സോഫ്റ്റ് ആണെന്നും എല്ലാവരും ഇഷ്ടപ്പെടുന്നതാണെന്നും പറയാനായിരുന്നു ഒരു കമ്ബനിയുടെ അഭ്യര്‍ഥന. ഏതായാലും പുട്ട് തന്‍റെ ശത്രുവാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജെയിസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക