തൃശൂര്‍ മെഡിക്കല്‍ കോളേജിനടുത്തുള്ള പെട്ടിക്കടയില്‍ എത്തുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും കയറിപിടിക്കുന്ന അലി കാക്കയുടെ ഞരമ്ബ് രോഗം മാറ്റിയിരിക്കുകയാണ് നാട്ടിലെ പെണ്‍പുലികള്‍. കടയിലെത്തുന്ന പെണ്‍കുട്ടികളുടെ നെഞ്ചത്തും തട്ടലും, മുട്ടലും അലികാക്കയുടെ സ്ഥിരം പതിവായിരുന്നു. എന്നാലിപ്പോള്‍സംഗതി പാളി, പിടിക്ക് പിറകെ പെണ്‍കുട്ടികള്‍ ചീറ്റപ്പുലികള്‍ പോലെ ചീറ്റി. നിമിഷ നേരത്തിനുള്ളില്‍ അലികാക്കയുടെ ചെകിടത്ത് അവരുടെ ചെരുപ്പ് കൊണ്ടുള്ള പൊതിരെ തല്ലും കിട്ടി.

സൂപ്പര്‍ മിടുക്കികള്‍ എന്നാണ് ചിലര്‍ കമന്റ് ഇട്ടിരിക്കുന്നത്. ബസില്‍ സിബ്ബ് ഊരി കാണിച്ച സവാദിന്റെ കുഞ്ഞമ്മയുടെ മാപ്പിളയാണോ അലികാക്കയെന്നു ചിലര്‍ ചോദിക്കുന്നു. നാണമില്ലേ കിളവ ഈ വയസാം കാലത്ത് ഇത്തരം പോക്രിത്തരം കാണിക്കാണെന്നാണ് ചിലര്‍ ചോദിക്കുന്നത്. ഈ ഞരമ്ബന് ആള്‍ കേരളം മെൻസ് അസോസിയേഷൻ പൂമാലയും നോട്ട് മാലയുമൊക്കെയായി വരുമോ എന്ന് നാളെ അറിയാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക