പാലക്കാട്: ജനവാസകേന്ദ്രത്തില്‍ 15 വര്‍ഷമായി അടച്ചിട്ടിരുന്ന വീടിനുള്ളില്‍ മൂന്നുമാസം പ്രായമായ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. വീട് നോക്കാനേല്‍പ്പിച്ചയാള്‍ പറമ്ബിനു സമീപത്തുകൂടി പുലി ഓടിപ്പോകുന്നതു കണ്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. അകത്തേത്തറ പഞ്ചായത്തില്‍ റെയില്‍വേ കോളനിക്കു സമീപം രണ്ടാം വാര്‍ഡില്‍ ഉമ്മിണിയില്‍ മാധവന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുള്ളിലാണു പുലിക്കുഞ്ഞുങ്ങളെ കണ്ടത്.

കെട്ടിടത്തിനു ബലക്ഷയമുള്ളതിനാല്‍ അകത്തേക്ക് ആരും പ്രവേശിക്കാറില്ലായിരുന്നു. വീടു നോക്കാന്‍ സമീപത്തു താമസിക്കുന്ന പൊന്നനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയാണു പുലി ഓടിപ്പോകുന്നത് കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ വനം വകുപ്പുമായി ബന്ധപ്പെട്ടു. അവരെത്തി നടത്തിയ പരിശോധനയിലാണു പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുഞ്ഞുങ്ങളെ പിന്നീട് സുരക്ഷിതമായി ഡിഎഫ്‌ഒ ഓഫീസിലേക്കു മാറ്റി. പ്രദേശത്ത് കൂടുവച്ച്‌ തള്ളപ്പുലിയെക്കൂടി കണ്ടെത്തി കാട്ടിലേക്കു മാറ്റുമെന്ന് ഒലവക്കോട് സിസിഎഫ് വിജയാനന്ദ് പറഞ്ഞു. തള്ളപ്പുലിയെ പിടികൂടാന്‍ അടിയന്തര നടപടി വേണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക