കരുനാഗപ്പള്ളി: സാമ്ബത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു. ആലപ്പാട് പണ്ടാര തുരുത്ത് മൂക്കുംപുഴ ക്ഷേത്രത്തിന് സമീപം തെക്കേ തുപ്പാശേരില്‍ വീട്ടില്‍ മണികണ്ഠനാണ് (46) ഭാര്യ ബിന്‍സിയെ (36) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. 

മണികണ്ഠന്‍ ഭീമമായ തുക വായ്പയെടുത്തതുമായി ബന്ധപ്പെട്ട് ബിന്‍സിയുമായി രാവിലെ മുതല്‍ വഴക്കിട്ടിരുന്നു. വൈകിട്ട് ബിന്‍സിയുടെ മാതാപിതാക്കളെത്തി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. ഇവര്‍ മടങ്ങിയതോടെ വീണ്ടും ആരംഭിച്ച വഴക്കിനിടയില്‍ അടുക്കളയില്‍ നിന്ന് പിച്ചാത്തിയെടുത്ത് മണികണ്ഠന്‍ ബിന്‍സിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ബിന്‍സിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രക്ഷപ്പെട്ട മണികണ്ഠനെ തൊട്ടടുത്തുള്ള പണിക്കര്‍ കടവില്‍ നിന്ന് കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ചവറ ഐ.ആര്‍.ഇയിലെ സിവില്‍ ഫോറം തൊഴിലാളിയാണ് പ്രതി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ബിന്‍സിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മക്കള്‍: മേഘനാഥന്‍, മഹാദേവന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക