ഇരിട്ടി: ആസ്ട്രേലിയയിലെ ലാട്രോബ് യൂനിവേഴ്സിറ്റിയില്‍ നിന്നും ഗവേഷണ പഠനത്തിനായി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ സ്കോളര്‍ഷിപ് നേടി ഇരിട്ടി വള്ളിത്തോട് സ്വദേശിയായ വിദ്യാര്‍ഥി. വള്ളിത്തോടിലെ ഹോട്ടല്‍ ജീവനക്കാരനായ ഷാഫി- സൗദ ദമ്ബതികളുടെ മകന്‍ 26കാരനായ മുഹമ്മദ് റാഷിദ് ആണ് വന്‍ തുകയുടെ സ്കോളര്‍ഷിപ് കരസ്ഥമാക്കിയത്.

നടുവേദനക്കു വേണ്ടി ഫിസിയോതെറപ്പി ചികത്സ നേടുന്ന രോഗികളുടെ തലച്ചോറില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ഫങ്ഷനല്‍ എം.ആര്‍ ഐ സ്കാനിങ്ങിന്റെ സഹായത്തോടുകൂടി ഗവേഷണം നടത്തുന്ന പഠനത്തിനായാണ് സ്കോളര്‍ഷിപ്. മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്സ് ചെയ്യാനാവശ്യമായ എല്ലാ ചെലവുകള്‍ വഹിക്കുന്നതോടൊപ്പം നാട്ടില്‍നിന്ന് ആസ്‌ട്രേലിയയിലേക്കുള്ള യാത്ര ചെലവുകളും ഭക്ഷണവും താമസവും കൂടാതെ മൂന്നു വര്‍ഷ കാലത്തേക്ക് സ്റ്റൈപന്‍ഡും ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൈസൂര്‍ ജെ.എസ്.എസ് കോളജ് ഓഫ് ഫിസിയോതെറപ്പിയില്‍ നിന്നുമാണ് റാഷിദ് ബിരുദം കരസ്ഥമാക്കിയത്. തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം ഇവിടെ ഗവേഷണ സഹായിയായി ജോലിയും ചെയ്തു.വിവിധ രാജ്യാന്തര ജേണലുകളിലായി പത്തില്‍പരം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം ഒരു അപൂര്‍വ നേട്ടം കൈവരിക്കാന്‍ തന്നെ പ്രാപ്തനാക്കിയത് ജെ.എസ്.എസ് കോളജ് ഓഫ് ഫിസിയോതെറപ്പിയിലെ പ്രഫസറും പ്രധാനാധ്യാപികയുമായ ഡോ. കവിത രാജയാണെന്ന് റാഷിദ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക