ഹൈദരാബാദ്: പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലും ബാങ്ക് നിയമഭേദഗതിയിലും പ്രതിഷേധിച്ച്‌ ഈ മാസം 16,17 തീയതികളില്‍ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടത്തുമെന്ന് ബാങ്ക് യൂനിയനുകളുടെ പൊതുവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് (യു.എഫ്.ബി.യു) കണ്‍വീനര്‍ ബി. രാംബാബു പറഞ്ഞു. 13 കോര്‍പറേറ്റ് കമ്ബനികള്‍ വായ്പ കുടിശ്ശികയിനത്തില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 2.85 ലക്ഷം കോടിയാണ്.

4.86 ലക്ഷം കോടിയായിരുന്നു ബാധ്യത. ഇതില്‍ 1.61 ലക്ഷം കോടി തിരിച്ചടച്ചു. തുടര്‍ന്നുള്ളതാണ് 2.85 ലക്ഷം കോടിയുടെ നഷ്ടം. കടക്കെണിയിലായി പൂട്ടിപ്പോകുന്ന ബാങ്കുകളെ രക്ഷപ്പെടുത്താന്‍ പൊതുമേഖല ബാങ്കുകളെ ഉപയോഗപ്പെടുത്തുന്ന പ്രവണതയും കൂടിവരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക