കോവിഡിനെ നേരിടുവാൻ സർക്കാർ പറഞ്ഞ വാക്കു വിശ്വസിച്ചു വീട്ടിലിരുന്ന വ്യാപാരികൾ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. അശാസ്ത്രീയമായ ലോക്ഡോൺ മാനദണ്ഡങ്ങളാണ് തൻറെ ആത്മഹത്യയിലേക്ക് വഴിവെച്ചത് എന്ന് ചൂണ്ടിക്കാട്ടി ഒരു റസ്റ്റോറൻറ് തുടർന്ന് കോട്ടയം കുറിച്ചിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട ദിവസം സ്വന്തം ജീവൻ എടുത്തു. ജീവൻ എടുക്കുമ്പോൾ തൻറെ ഓട്ടിസം ബാധിച്ച മകൻ എങ്ങനെ മുന്നോട്ടു ജീവിക്കും എന്ന ആശങ്കയാണ് അദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ പങ്കുവെച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വ്യാപാര സമൂഹം എല്ലാം പൊതു സമൂഹം ഒരുമിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടണം. പൊതുഖജനാവിലെ പണം എടുത്ത് ധൂർത്തടിക്കുന്ന അധികാരവർഗ്ഗം ഭരണ-പ്രതിപക്ഷ ഭേദമെന്യേ ജനങ്ങളോട് നീതി കാട്ടണം.

കേരള സ്പീക്സ് ടോക്കിങ് പോയിൻറ് വീഡിയോ ഇവിടെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക