നടി നവ്യാ നായര്‍ക്കെതിരെ ഇടത് ഇസ്ലാമിസ്റ്റുകളുടെ സൈബര്‍ ആക്രമണം. സാരി ധരിച്ച് ക്ഷേത്രത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ചിത്രത്തിന് നേരെയാണ് സൈബര്‍ ബുള്ളിങ് നടക്കുന്നത്. വിഷയത്തില്‍ പ്രാതികരിക്കാനില്ലെന്ന് നവ്യ നായര്‍ അറിയിച്ചു.സാരിയുടുത്ത് ഉടുപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നില്‍ നില്‍ക്കുന്ന ചിത്രം താരം പോസ്റ്റ് ചെയ്തത്തോടെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. സാരിയില്‍ ചാണകം മണക്കുന്നുണ്ടെന്നും, അവാര്‍ഡിന് വേണ്ടി ഏതു ചാണക കുഴിയില്‍ ചാടും എന്നുതുടങ്ങി അശ്ലീല ചുവയോടെട്ടുള്ള കമന്റുകളും ചിത്രത്തിന് താഴെ കാണാം.
മുസ്ലിം പേരുകളുള്ള പ്രൊഫൈലുകളില്‍ നിന്നാണ് കൂടുതല്‍ കമ്മെന്റുകളും വരുന്നത്. ആക്രമണം രൂക്ഷമയത്തോടെ താരത്തിന്റെ ഫേസ്ബുക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ തന്നെ പലതും നീക്കം ചെയ്തു. ആക്രമണം രൂക്ഷമയത്തോടെ താരത്തിന്റെ ഫേസ്ബുക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ തന്നെ പലതും നീക്കം ചെയ്തു. ഇതിനു മുൻപ് ഒരു അഭിമുഖത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ ചിലര്‍ പ്രാദേശിക വികാരം ഉയര്‍ത്തി വിട്ടുകൊണ്ട് താരത്തെ ആക്രമിച്ചിരുന്നു. നടി ജന്മനാടിനെ അപമാനിച്ചു എന്ന് വരുത്തി തീര്‍ത്ത് അവരെ ആക്രമിക്കുകയായിരുന്നു ഇടതു/ ജിഹാദി പ്രൊഫൈലുകള്‍. ആ കെണിയില്‍ പല നിഷ്പക്ഷരും വീണുപോയിരുന്നു.
പച്ചയായ സിപിഎം ആഭിമുഖ്യമുള്ള നാട്ടുകാരായ ചിലര്‍ തീര്‍ത്തും വംശീയമായ പരാമര്‍ശനങ്ങള്‍ പോലും നടിക്കെതിരെ നടത്തുകയുണ്ടായി. അഭിമുഖത്തില്‍ നടി പറഞ്ഞ ചില വാചകങ്ങള്‍ അടര്‍ത്തി മാറ്റി ഒരു പ്രദേശത്തിനെതിരെ എന്നെ രീതിയില്‍ വ്യാഖ്യാനിച്ചതിന്റെ പിന്നിലും ഇസ്ലാമിക തീവ്രവാദികള്‍ ആണെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
കൊച്ചിയില്‍ പ്രധാന മന്ത്രി പങ്കെടുത്ത യുവം പരിപാടിയില്‍ പങ്കെടുത്തതോടെ നേരത്തെയും നവ്യ നായര്‍ക്കെതിരെ സൈബര്‍ ഇടങ്ങളില്‍ അവഹേളനം ഉണ്ടായിരുന്നു. സ്ത്രിത്വത്തെ അപമാനിക്കുന്ന തരത്തില്‍ ആക്രമണം നടക്കുമ്ബോഴും സൈബര്‍ ഇടത്തെ സ്ത്രീപക്ഷക്കാര്‍ മൗനത്തിലാണ്. അതേസമയം ഇപ്പോള്‍ നടക്കുന്ന സൈബര്‍ അക്രമണത്തിനെതിരെ പ്രതികരിക്കാനില്ലെന്ന് നവ്യ നായര്‍ അറിയിച്ചു.