വൈക്കം: കുമരകത്തെ ബാറിനു പിന്നിലെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈക്കം വെച്ചൂര്‍ അച്ചിനകം വാടപ്പുറത്ത് ആന്‍റണിയുടെ മകന്‍ ജിജോയുടെ (27) മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്‌ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഏഴിനു രാത്രി എട്ടോടെ സുഹൃത്ത് സുജിത്തിനൊപ്പം കുമരകത്തെ എടിഎം കൗണ്ടറില്‍നിന്നു പണമെടുക്കാനെത്തിയ ജിജോ എടിഎമ്മിന്‍റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ കൈകൊണ്ടടിച്ചിരുന്നു. വാഹനത്തിനുള്ളില്‍ പോലീസാണെന്നു കണ്ടു ഭയന്ന ജിജോ സമീപത്തെ ബാറിലേക്കും സുഹൃത്ത് സമീപത്തെ റോഡിലേക്കും മറഞ്ഞു. തുടര്‍ന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുമരകം പോലീസ് ടോര്‍ച്ചടിച്ച്‌ നിരീക്ഷണം നടത്തി.

രാത്രി 9.15 ന് ജിജോയുടെ പിതാവ് ആന്‍റണിയെ ഫോണില്‍ വിളിച്ച കുമരകം പോലീസ് എസ്പിയുടെ വാഹനത്തില്‍ ജിജോ കൈ കൊണ്ടടിച്ചെന്നും രാവിലെ മകനുമായി എത്തണമെന്നും അറിയിച്ചു. രാത്രി 10.30ന് ബാറിന്‍റെ മതിലിനു പുറത്തെ കനാലില്‍ ജിജോയുടെ മൃതദേഹം കണ്ടെത്തിയിട്ടും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രേഖകളില്‍ അജ്ഞാത…

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക