കല്‍പറ്റ: കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) എഴുതിയവര്‍ ജില്ല വിദ്യാഭ്യാസ ഓഫിസുകളില്‍ നേരിട്ടെത്തി യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് സമര്‍പ്പിക്കണമെന്ന നിബന്ധന പരീക്ഷാര്‍ഥികള്‍ക്ക് ദുരിതമാവുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തവണത്തെ പരീക്ഷാഫലം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതോടെ വിജയികള്‍ വിജ്ഞാപനത്തില്‍ നിഷ്കര്‍ഷിക്കുന്ന പ്രകാരമുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് അവരവരുടെ പരീക്ഷാേകന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജില്ല വിദ്യാഭ്യാസ ഒാഫിസില്‍ ഹാജരാകണം. മറ്റൊരു യോഗ്യത പരീക്ഷക്കും ഇല്ലാത്ത വെരിഫിക്കേഷന്‍ നടപടിക്രമങ്ങളാണ് കെ-ടെറ്റിനുള്ളതെന്നാണ് ആക്ഷേപം. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ നിയമനം േനടുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പലതവണ പരിശോധിക്കപ്പെടുമെന്നിരിക്കെ കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എന്തിനാണ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത് എന്നാണ് ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നത്. യു.ജി.സി നെറ്റിനും സി-ടെറ്റിനും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ഇല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.കെ-ടെറ്റ് പരീക്ഷ നോട്ടിഫിക്കേഷനിലും റിസല്‍ട്ട് പ്രഖ്യാപിക്കുമ്ബോഴും വെരിഫിക്കേഷന്‍ ഷെഡ്യൂള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറില്ല. ഒാരോ വിദ്യാഭ്യാസ ജില്ലയും ഒാരോ സമയത്താണ് വെരിഫിക്കേഷന് സമയം അനുവദിക്കുന്നത്. തീയതി തീരുമാനിക്കുന്നതിന് കൃത്യമായ മാനദണ്ഡമില്ലാത്തതിനാല്‍ ഫലം വരുന്നതുമുതല്‍ ഇത് അന്വേഷിച്ചുനടക്കേണ്ടിവരുന്നു.

പരീക്ഷയെഴുതിയ വിദ്യാഭ്യാസ ജില്ലയില്‍ മാത്രമേ വെരിഫിക്കേഷന്‍ നടത്താന്‍ സാധിക്കൂവെന്നതിനാല്‍ ഇതര ജില്ലകളിലാണ് താമസമെങ്കില്‍ ചിലപ്പോള്‍ തീയതി അറിഞ്ഞെന്നുവരില്ല. പരീക്ഷഭവന്‍ വെബ്സൈറ്റിലോ അപേക്ഷകരുടെ പ്രൊഫൈലിലോ ഇതുമായി ബന്ധപ്പെട്ട വിവരം നല്‍കുന്നുമില്ല. പി.എസ്.സി മാതൃകയില്‍ മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ആയോ ഇ-മെയില്‍ ആയോ കത്ത് മുഖേനയോ അറിയിക്കാനും നിലവില്‍ സംവിധാനമില്ലാത്തത് പരീക്ഷയെഴുതിയവര്‍ക്ക് തിരിച്ചടിയാണ്. നിശ്ചിത സമയത്ത് വെരിഫിക്കേഷന് ഹാജരാകാത്തവര്‍ക്ക് പിന്നീട് അവസരം ലഭിക്കാന്‍ പലതവണ ഓഫിസുകള്‍ കയറിയിറങ്ങേണ്ടിവരുന്നു.ഇത്തവണ നാല് കാറ്റഗറികളിലായി 72,229 പേര്‍ പരീക്ഷയെഴുതിയതില്‍ 19,588 പേര്‍ കെ-ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. വരുംദിനങ്ങളില്‍ ഇവരൊക്കെ സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി ജില്ല വിദ്യാഭ്യാസ ഓഫിസുകളില്‍ ഈ കോവിഡ് കാലത്തും ഹാജരാകേണ്ടിവരും. കെ-ടെറ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന നടപടി ഒഴിവാക്കുകയോ ഓണ്‍ലൈനായി ചെയ്യാനുള്ള സൗകര്യമൊരുക്കുകയോ വേണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക