കൊ ല്ലം: മൂര്‍ഖന്‍ പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്ന അപൂര്‍വങ്ങളില്‍ അപൂര്‍മായ ഉത്ര വധക്കേസില്‍ തിങ്കളാഴ്ച വിധി പറയും.അഞ്ചല്‍ ഏറം വെള്ളാശ്ശേരിയില്‍ വിജയസേനന്‍-മണിമേഖല ദമ്ബതികളുടെ മകള്‍ ഉത്രയെ (22) സ്വത്ത് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഭര്‍ത്താവ്‌ സൂരജ്‌ മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ട്‌ കടിപ്പിച്ചുകൊന്നുവെന്നാണ് കേസ്. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് വിധി പറയുക.2020 മേയ്‌ ഏഴിന് രാവിലെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍ പാമ്ബ്‌ കടിച്ച്‌ മരിച്ചനിലയില്‍ കണ്ടത്. മുറിയില്‍ സൂക്ഷിച്ചിരുന്ന മൂര്‍ഖന്‍ പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുെന്നന്ന് അന്വേഷണത്തില്‍ വ്യക്തമായി.സംഭവത്തിനുമുമ്ബ് അടൂര്‍ പറക്കോട്ടുള്ള സൂരജിെന്‍റ വീട്ടില്‍ െവച്ച്‌ അണലിയെക്കൊണ്ട് ഉത്രയെ കടുപ്പിച്ചിരുന്നു. അതിെന്‍റ ചികിത്സക്കുശേഷം വിശ്രമിക്കുമ്ബോഴായിരുന്നു മൂര്‍ഖനെ ഉപയോഗിച്ചുള്ള കൊലപാതകം. ജീവനുള്ള വസ്തു കൊലപാതകത്തിന് ഉപയോഗിെച്ചന്ന അപൂര്‍വതയും കേസിനുണ്ട്.പാമ്ബിനെ ബലം പ്രയോഗിച്ച്‌ കടിപ്പിക്കുകയായിരുെന്നന്ന് തെളിയിക്കാന്‍ അന്വേഷണസംഘം മൂര്‍ഖന്‍ പാമ്ബുകളെ ഉപയോഗിച്ച്‌ ഡമ്മി പരീക്ഷണം നടത്തി തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിര്‍ണായകമായ മൊഴി നല്‍കിയ പാമ്ബുപിടുത്തക്കാരന്‍ ചാവരുകാവ് സുരേഷിനെ മാപ്പുസാക്ഷിയാക്കി. സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷെന്‍റ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക