കൊച്ചി: സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

യുവതിയെ ആദ്യം മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കി. പിന്നീട് ഉച്ചയ്ക്ക് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. മൊഴിയെടുക്കുന്നതിന് രാവിലെ പത്തരയ്ക്ക് എളമക്കര സ്റ്റേഷനില്‍ എത്താനായിരുന്നു യുവതിയോട് പോലീസിന്‍റെ നിര്‍ദേശം. എന്നാല്‍ യുവതി എത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ല. ഒടുവില്‍ ഉച്ചക്ക് പന്ത്രണ്ടരയ്ക്കാണ് ഹൈടെക് സെല്‍ അഡിഷണല്‍ എസ്പി എസ്.ബിജുമോന്‍ സ്റ്റേഷനില്‍ എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസിന്‍റെ ഇത്തരം സമീപനം അംഗീകരിക്കാനാവില്ലെന്ന് യുവതിയുടെ അഭിഭാഷക വിമല ബേബി പറഞ്ഞു. പത്ത് കൊല്ലം മുമ്പ് കൊച്ചിയിലെ ഒരു വീട്ടില്‍വച്ച്‌ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് ഹോം നഴ്സായ യുവതിയുടെ പരാതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക