കൊച്ചി: കൃത്രിമ ബീജസങ്കലനത്തിലൂടെ വിവാഹിതരല്ലാത്ത സ്ത്രീകള്‍ ജന്മം നല്‍കുന്ന കുട്ടികള്‍ക്ക് ജനന-മരണ രജിസ്‌ട്രേഷന് പിതാവിന്‍റെ പേര് രേഖപ്പെടുത്തുന്ന കോളമില്ലാത്ത അപേക്ഷാ ഫോമുകളും സര്‍ട്ടിഫിക്കറ്റുകളും വേണമെന്നു ഹൈക്കോടതി ഉത്തരവ്.ഈ ഉത്തരവിന് കാരണമായത് വിവാഹമോചനം നേടിയശേഷം കൃത്രിമ ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ ഒരുങ്ങുന്ന കൊല്ലം സ്വദേശിനി നല്‍കിയ ഹര്‍ജിയാണ്.തുടര്‍ന്ന് ജസ്റ്റീസ് സതീഷ് നൈനാന്‍ ആണു സംസ്ഥാന സര്‍ക്കാരിനും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജനന മരണ വിഭാഗം ചീഫ് രജിസ്ട്രാര്‍ക്കും ഈ നിര്‍ദേശം സമര്‍പ്പിച്ചത്. ഈ നടപടി മൗലികാവകാശത്തിന്‍്റെ സംരക്ഷണത്തിന് വേണ്ടിയാണെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.തുടര്‍ന്ന് ജസ്റ്റീസ് സതീഷ് നൈനാന്‍ ആണു സംസ്ഥാന സര്‍ക്കാരിനും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജനന മരണ വിഭാഗം ചീഫ് രജിസ്ട്രാര്‍ക്കും ഈ നിര്‍ദേശം സമര്‍പ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക