തന്റെ വിദ്യാര്‍ത്ഥിയായ 15കാരനുമായി ലൈം​ഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് തടവുശിക്ഷ അനുഭവിക്കുന്ന യുവതി ജയിലിനുള്ളില്‍ അക്കൗണ്ടന്‍സി പഠിക്കുന്നതായി റിപ്പോര്‍ട്ട്. അമിതമായ ലൈം​ഗികാസക്തിയുള്ള 35കാരിയായ കാന്‍ഡിസ് ബാര്‍ബര്‍ എന്ന ബ്രിട്ടീഷുകാരിയാണ് തന്റെ മാനസിക നിലയില്‍ അടിമുടി മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ യുവതിക്ക് തുറന്ന ജയിലിലേക്ക് മാറാനാകും എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ബക്സിലെ പ്രിന്‍സസ് റിസ്ബറോയിലെ ഒരു സ്കൂളില്‍ ജോലി ചെയ്തിരുന്ന ബാര്‍ബര്‍ 2018 സെപ്റ്റംബറില്‍ കുട്ടിയുടെ സ്നാപ്പ്ചാറ്റ് അക്കൗണ്ടില്‍ ലൈംഗിക സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. 2018 ഒക്ടോബറില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവനോടൊപ്പം ഒരു വയലില്‍ പോകുന്നതിന് മുമ്ബ് അവള്‍ കുട്ടിക്ക് ഒരു ടോപ്പ് ലെസ് ചിത്രവും ലൈം​ഗിക ബന്ധത്തിന്റെ വീഡിയോയും അയച്ചു നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്നാപ്ചാറ്റ് മുഖാന്തരം അധ്യാപിക തന്റെ നഗ്ന ചിത്രങ്ങളും വിദ്യാര്‍ത്ഥിക്ക് അയച്ച്‌ നല്‍കിയിരുന്നു. സെക്സ് ടോയികള്‍ക്ക് നടുവില്‍ കിടന്നുള്ള ഇവരുടെ ചിത്രങ്ങളും കുട്ടിയെ വശീകരിക്കുന്നതിനുള്ള ചില സന്ദേശങ്ങളും ഇവര്‍ അയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതിനൊപ്പം വിദ്യാര്‍ത്ഥിയുടെ ഫോണിലേക്ക് തന്റെ അര്‍ദ്ധനഗ്നമായ ചിത്രവും ഇവര്‍ അയച്ചു നല്‍കിയിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുകയും പ്രഥമാധ്യാപികയുടെ പക്കല്‍ എത്തുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് വിവരം പുറത്തുവരുന്നത്.

സംഭവം നടന്ന ദിവസം കാന്‍ഡിസ് തന്റെ കാറില്‍ എത്തി വിദ്യാര്‍ത്ഥിയെ കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. സ്വകാര്യമായ ഒരു വയലിലേക്ക് കൂട്ടിക്കൊണ്ട് പോയ ഇവര്‍ അവിടെ പൊതുസ്ഥലത്ത് വച്ച്‌ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതിനൊപ്പം തന്നെ നിയമവിരുദ്ധമായ ഈ ബന്ധത്തെക്കുറിച്ച്‌ മറ്റ് അധ്യാപകരോടോ മുതിര്‍ന്ന ഉദ്യോഗസ്ഥരോടോ പറഞ്ഞാല്‍ സ്കൂളില്‍ നിന്നും പുറത്താക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇത്തരം ഒരു ബന്ധത്തിന്റ വിവരം പുറത്തുവന്നതോടെ വിദ്യാര്‍ത്ഥി നിഷേധിച്ചിരുന്നു. പ്രഥമ അധ്യാപികയോട് തന്നെയാണ് കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, തന്നില്‍ നിന്നും അധ്യാപിക ഗര്‍ഭം ധരിച്ചതായി അവര്‍ വിശ്വിപ്പിച്ചിരുന്നുവെന്നും. അതോടെ ഭയന്ന് എല്ലാവരോടും നുണയാണ് പറഞ്ഞതെന്നും കുട്ടി പോലീസിനോട് പിന്നീട് വ്യക്തമാക്കി. പിന്നീട് താന്‍ അത് അലസിപ്പിച്ചതായും കാന്‍ഡിസ് ബാര്‍ബര്‍ കുട്ടിയെ വിശ്വസിപ്പിച്ചിരുന്നതായും കുട്ടി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ ഭാര്യ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് കാന്‍ഡിസ് ബാര്‍ബറിന്റെ ഭര്‍ത്താവ് ഡാനിയല്‍ ബാര്‍ബര്‍ വ്യക്തമാക്കി. തങ്ങള്‍ ഒരു കുട്ടിക്കു കൂടി വേണ്ടി ശ്രമിക്കുകയായിരുന്നു അതിനിടെയാണ് ഇത്തരത്തില്‍ ഒരു ആരോപണം വന്നിരിക്കുന്നത്. കോടതിയില്‍ കേസ് നടന്ന സമയത്ത് അവര്‍ ഗര്‍ഭിണിയായിരുന്നു. ഒരു ദിവസം അവള്‍ ഒരു ബോക്സില്‍ പ്രഗ്നെന്‍സി കിറ്റ് വച്ച്‌ തന്നു. തുറന്ന് നോക്കിയപ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലായി. പിന്നീട്, അത് നഷ്ടമായി എന്നും ഭര്‍ത്താവ് പ്രതികരിച്ചു.

ഒരു ലൈംഗിക കളിപ്പാട്ടവുമായി കളിക്കാതെ ഒരു മണിക്കൂര്‍ തികച്ച്‌ ചിലവഴിക്കാന്‍ യുവതിക്ക് കഴിയില്ലെന്നാണ് മുന്‍ കാമുകര്‍ പറയുന്നത്. തന്റെ പങ്കാളിയോടൊപ്പം കിങ്കി സെഷനുകള്‍ക്കായി അടിവസ്ത്രം, കോര്‍സെറ്റുകള്‍, കളിപ്പാട്ടങ്ങള്‍, കൈവിലങ്ങുകള്‍, ചാട്ടവാറടികള്‍, മുഖംമൂടികള്‍ എന്നിവയ്ക്കായി ആയിരക്കണക്കിന് പൗണ്ട് ചെലവഴിക്കുമെന്ന് മുന്‍ കമിതാക്കള്‍ പരാതിപ്പെട്ടു. കാന്‍ഡിസിന് എതിരായ കേസ് തന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ലെന്ന് മുന്‍ കാമുകന്‍ വെളിപ്പെടുത്തി. അധ്യാപികയുടെ ലൈംഗിക ആവശ്യങ്ങള്‍ പലപ്പോഴും അതിരുകടക്കുന്നതായിരുന്നു, ദിവസത്തില്‍ ആറ് തവണ വരെ സെക്‌സ് വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ചിലപ്പോള്‍ അസ്വാഭാവികമായ സ്ഥലങ്ങളില്‍ വെച്ചും ഇത് ആവശ്യപ്പെട്ടു, ഇയാള്‍ പറയുന്നു.

മറ്റ് കാര്യങ്ങളില്‍ ഏറെ ജാഗ്രതയുള്ള കാന്‍ഡിസിന് സെക്‌സിന്റെ കാര്യത്തില്‍ മാത്രം പ്രശ്‌നമുണ്ടായിരുന്നുവെന്നും മുന്‍ കാമുകന്‍ വെളിപ്പെടുത്തി. ഇതാണ് പലപ്പോഴും പ്രശ്‌നങ്ങളില്‍ ചെന്നുകലാശിച്ചത്. താനും ഇതിന്റെ പേരിലാണ് ബന്ധം അവസാനിപ്പിച്ചതെന്ന് ഇയാള്‍ വ്യക്തമാക്കി. ഫോണില്‍ സെക്‌സി ചിത്രങ്ങളും, വീഡിയോകളും കണ്ടെത്തിയതോടെയാണ് മറ്റുള്ളവരുമായി ബന്ധമുണ്ടെന്ന് കാന്‍ഡിസ് സമ്മതിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക