ന്യൂഡല്‍ഹി: പട്ടാപ്പകല്‍ വയോധികയെ ബലാത്സഗം ചെയ്ത യുവാവ് പിടിയില്‍. ഡല്‍ഹിയിലെ തൂപ്പുകാരനായ 30കാരനായ പ്രതി ബാലാസംഗം ചെയ്ത ശേഷം മൊബൈല്‍ ഫോണും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ഞായറാഴ്ച്ച വയോധികയ്ക്ക് ഒപ്പം താമസിച്ചിരുന്ന് മകള്‍ പുറത്തുപോയ സമയത്താണ് സംഭവം.
ഗ്യാസ് ഏജനസിയില്‍ നിന്ന് തകരാര്‍ പരിഹരിക്കാന്‍ വന്നതാണെന്നാണ് പ്രതി വയോധികയോട് പറഞ്ഞത്. തിരിച്ചെത്തിയ മകള്‍ ചോരയൊലിച്ച നിലയില്‍ മാതാവിനെ കാണുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പരാതി പോലീസ് സ്വീകരിച്ചില്ലെന്ന വയോധികയുടെ കുടുംബത്തിന്റെ ആരോപണം പോലീസ് നിഷേധിച്ചു. ആദ്യം മൊബൈല്‍ഫോണ്‍ പോയതിനാണ് പരാതി നല്‍കിയതെന്നും പിന്നീടാണ് ബലാത്സംഗ പരാതി നല്‍കിയതെന്നും പോലീസ് പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക